Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Jairam Ramesh

ചോദ്യങ്ങൾക്ക് പ്രധാനമന്ത്രി മോദിക്കു മറുപടിയില്ല: കോൺഗ്രസ്

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി തന്‍റെ തന്നെ വെറുപ്പുകളുടെ തടവുകാരനാണെന്ന് കോൺഗ്രസ്. രാഷ്‌ട്രപതിയുടെ നന്ദിപ്രമേയ ചർച്ചയ്ക്കുള്ള മോദിയുടെ മറുപടി പരമദയനീയമായിരുന്നെന്നും കോൺഗ്രസ് ആക്ഷേപിച്ചു.

പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ ഉന്നയിച്ച ചോദ്യങ്ങൾക്കൊന്നും മോദി മറുപടി നൽകിയില്ല. സ്ഥിരം നുണകളുടെ കച്ചവടക്കാരനാണെന്നും, മുൻവിധികളുടെ കലവറയാണെന്നും, കടുത്ത വിദ്വേഷത്തിന്‍റെയും വിഷത്തിന്‍റെയും ഉറവിടമാണെന്നും പ്രധാനമന്ത്രി വീണ്ടും വെളിപ്പെടുത്തി. രാജ്യസഭയിലെ അദ്ദേഹത്തിന്‍റെ 97 മിനിറ്റ് പ്രസംഗം ദയനീയമായിരുന്നുവെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു.

ഇന്ത്യ-പാക് യുദ്ധം അവസാനിപ്പിച്ചത് താനാണെന്ന വാഷിംഗ്ടണിലെ തന്‍റെ പ്രിയസുഹൃത്തിന്‍റെ അവകാശവാദം സെഞ്ചുറിയടിക്കാൻ പോകുകയാണ്. എന്നിട്ടും പ്രധാനമന്ത്രി ഈ വിഷയത്തിൽ പൂർണ നിശബ്‌ദത പാലിക്കുകയാണെന്നും ജയറാം രമേശ് പറഞ്ഞു.

National

ട്രംപ് ബഹിഷ്കരണം പ്രഖ്യാപിച്ചതിനാൽ പ്രധാനമന്ത്രി സുരക്ഷിതമായി ജി20യിൽ പങ്കെടുക്കുമെന്ന് കോണ്‍ഗ്രസ്

ന്യൂഡൽഹി: ദക്ഷിണാഫ്രിക്കയിലെ ജോഹന്നസ്ബർഗിൽ നടക്കുന്ന ജി20 ഉച്ചകോടിയിൽ പങ്കെടുക്കാനായി യാത്ര തിരിച്ചതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ പരിഹാസവുമായി കോണ്‍ഗ്രസ്.

യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ബഹിഷ്കരണം പ്രഖ്യാപിച്ചതിനാൽ പ്രധാനമന്ത്രി സുരക്ഷിതമായി ജി20യിൽ പങ്കെടുക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി ജയ്റാം രമേശ് പറഞ്ഞു.

മലേഷ്യയിലെ കുലാലംപുരിൽ കുറച്ചുനാളുകൾക്കുമുന്പ് നടന്ന ആസിയാൻ ഉച്ചകോടിയിൽ മോദി പങ്കെടുക്കാതിരുന്നത് ഉച്ചകോടിയിൽ സന്നിഹിതനായിരുന്ന ട്രംപുമായി മുഖാമുഖം വരുന്നത് ഒഴിവാക്കാനായിരുന്നെന്നും എക്സിൽ പങ്കുവച്ച കുറിപ്പിൽ ജയ്റാം രമേശ് ചൂണ്ടിക്കാട്ടി.

അമേരിക്കൻ വിരുദ്ധമാണെന്ന കാരണത്താൽ ദക്ഷിണാഫ്രിക്കയുടെ ജി20 പ്രമേയങ്ങളെ അമേരിക്ക എതിർക്കുന്നുവെന്ന് പറഞ്ഞ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ തന്നെയാണ് ഓപ്പറേഷൻ സിന്ദൂർ നിർത്തലാക്കുന്നുവെന്ന് ലോകത്തോട് ആദ്യമായി പ്രഖ്യാപിച്ചത്.

അടുത്ത വർഷത്തെ ജി20 ഉച്ചകോടി അമേരിക്കയിൽ നടക്കുന്പോഴേക്ക് അമേരിക്കയുമായുള്ള വ്യാപാര കരാർ യാഥാർഥ്യമാകുമെന്നാണ് അനുമാനം. എന്നാൽ കഴിഞ്ഞ ഏഴു മാസത്തിനിടെ ഓപ്പറേഷൻ സിന്ദൂർ നിർത്തലാക്കിയെന്ന് 61 തവണ അവകാശപ്പെട്ട ട്രംപ് അടുത്ത ഉച്ചകോടി നടക്കുന്ന 12 മാസത്തിനുള്ളിൽ എത്ര തവണ കൂടി ആ അവകാശവാദങ്ങൾ ആവർത്തിക്കുമെന്നും ജയ്റാം ചോദിച്ചു.

അപ്പോഴേക്ക് ‘നല്ല സുഹൃത്തു’മായുള്ള ആലിംഗന നയതന്ത്രം പുനരുജ്ജീവിപ്പിക്കുമോ അതോ ഹസ്തദാനങ്ങൾ മാത്രമായിരിക്കുമോ അതോ അമേരിക്കയിൽ നടക്കുന്ന ഉച്ചകോടിയിൽ മോദി പങ്കെടുക്കാതിരിക്കുമോയെന്നും ജയ്റാം ചോദിച്ചു. ഇക്കാര്യം കാലത്തിനു മാത്രമേ അറിയുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Latest News

Up